കൊച്ചിയിൽ ഇന്നലെ വീണയെ ഇ ഡി ആറു മണിക്കൂറിലേറെ ചോദ്യം ചെയ്തു.
ഇന്ന് മാത്രം സ്വര്‍ണത്തിന് ആകെ ഇടിഞ്ഞത് 7560 രൂപയാണ്.
14.2 കിലോ സ്റ്റോക്ക് തീര്‍ക്കാന്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇസ്രായേല്‍-ഇറാന് സംഘര്‍ഷം തുടർന്നു കൊണ്ടിരുന്നാൽ ഇനിയും സ്വർണവില ഉയർന്നേക്കുമെന്നാണ് സൂചന.
അനുസ്മരണ സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ എം എ ബേബി പുരസ്കാരം സമർപ്പിക്കും.
സ്വർണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്.
24 മണിക്കൂറിനിടെ 1015 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് കൂടിയത്.
ഒരു പവന് സ്വര്‍ണത്തിന് 2320 രൂപയും ഗ്രാമിന് 290 രൂപയുമാണ് ഇന്ന് കൂടിയിരിക്കുന്നത്.
കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഉഷയുടെ വയറ്റിലുണ്ടായിരുന്ന കത്രിക പുറത്തെടുത്തു.