അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്.
ഔദ്യോഗിക വാഹനത്തില്‍ കൊല്ലത്തുനിന്നു തൃശൂരിലേക്കു പോകുകയായിരുന്നു കേന്ദ്രമന്ത്രി.
തുഷാരയുടെ മരണത്തിന് പിന്നാലെയാണ് അവർ അനുഭവിച്ച കൊടും ക്രൂരതകൾ പുറം ലോകം അറിഞ്ഞത്.
കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കാറ്റാടിപ്പാടങ്ങളിൽനിന്ന് 300 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം.
ക്ഷേത്ര പരിസരങ്ങളിലും മറ്റും സി.സി ടി.വി. ക്യാമറകൾ സജീകരിച്ച് നിരീക്ഷണം നടത്തും.
മെഡിക്കൽ പഠന ആവശ്യങ്ങൾക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.
അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിൽ.
പാർട്ടി പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു.