മുഖ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരുമായി ഉള്ള കൂടി കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
നാൽപ്പത്തിമൂന്ന് മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കി
ആരോഗ്യ നില പരിശോധിച്ച ശേഷമാവും തുടർ പ്രവർത്തനങ്ങൾ
കരസേനാ സംഘം 200 മീറ്റർ അരികിലെത്തി
ഹെലികോപ്റ്റർ ഉപയോഗിച്ച് തന്നെ ഇയാൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്
ജില്ലകളിൽ കൺട്രോൾ റൂം തുറന്നു