വാഹനത്തിൽ ഉണ്ടായിരുന്ന മറ്റാളുകളെ കുറിച്ചടക്കമുള്ള ചോദ്യങ്ങൾക്ക് ഇയാൾ വ്യക്തമായി മറുപടി നൽകിയിട്ടില്ല.
പാലക്കാട്‌നിന്ന് പൊള്ളാച്ചി വഴി കോയമ്പത്തൂരിലേക്ക് പോയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
നാല് ക്ഷേത്രങ്ങളിലും പകൽ 10.15 നും 12.10നും ഇടയ്ക്കായിരുന്നു കൊടിയേറ്റം.
നാലേകാൽ ലക്ഷം രൂപ പിഴ ഒടുക്കണം. രണ്ടുവകുപ്പുകളിലാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ശിക്ഷാ വിധി 16 നടത്തുമെന്നും കോടതി വ്യക്തമാക്കി.
കുഞ്ഞിന്റെ അമ്മാവൻ നേരത്തെ അറസ്റ്റിലായിരുന്നു.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഈ വനത്തിൻ്റെ മറുഭാഗം തമിഴ്‌നാടാണ്.
ബൈക്കിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയുടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.
കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശി കളെ സാഹസികമായി പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറിയത് വയനാട് പോലീസാണ്.