നാല് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്
ഒക്ടോബര്‍ 18ന് നടത്തേണ്ടിയിരുന്ന പരീക്ഷ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.
ക്ലാസ്മുറികളിൽ പേന, കാൽക്കുലേറ്റർ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല.
വിദ്യാഭ്യാസ വകുപ്പിൻ്റെ ഉന്നത തല യോഗത്തിലാണ് തീരുമാനം
പരീക്ഷ ഓഫ് ലൈനായി നടത്താം.
പരീക്ഷകൾ എന്നു നടക്കുമെന്ന കാര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും അദ്ധ്യാപകരും നേരിടുന്ന ആശങ്കയ്ക്ക് ഇതോടെ വിരാമമാകും