കോടതി ഉത്തരവുകൾ പാലിക്കാതെ വീണ്ടും അതേ വിഷയിത്തിൽ ഉത്തരവുകൾ ഇറക്കിയതിനാണ് ആർ ഡി ഒ യ്ക്ക് വ്യക്തിപരമായി പിഴ ഹൈക്കോടതി ചുമത്തിയത്.