ഒരു ഗ്രാമിന് 14,806.25 രൂപയാണ് വില.
മാർച്ച് അഞ്ചിന് വൈകീട്ട് അഞ്ചിന് കിളിയൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീര്‍ത്ഥി’ല്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗമാണ് കേരളത്തിന്റെ ആവശ്യം പരിഗണിച്ചത്.
അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍ മാരുടെയും ക്ഷേമനിധി ബോര്‍ഡിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയത്.
ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് സ്വർണവില എത്തി.
ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പടെ ദിവസേന നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനാണ് മലബാർ.
ജസ്റ്റിസ് ജെ.ബി. കോശി കമീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.
ഇന്ന് ഒറ്റയടിക്ക് 1,120 രൂപ വര്‍ദ്ധിച്ചു.
സംസ്ഥാന ബജറ്റില്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.