തീരുമാനം ലംഘിക്കപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല
വൈകിട്ട് നാല് മണിയോടെയാണ് വ്യൂ പോയിന്റിനു സമീപം മണ്ണിടിഞ്ഞത്
മാസങ്ങളോളമായി റോഡടച്ച് നടക്കുന്ന കലുങ്കിന്റെ നിർമാണ പ്രവൃത്തി കരാറു കാരൻ്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അലംഭാവം മൂലം അലക്ഷ്യമായി നീളുകയാണെന്നാണ് നാട്ടുകാർ
ചെങ്ങോട്ട് കാവ് അങ്ങാടിക്ക് തെക്ക് ദേശീയപാതയ്ക്കും റെയില്‍വേ ലൈനിനും ഇടയില്‍ വളര്‍ന്ന പൊന്തക്കാടാണ് അപകട ഭീഷണിയുയര്‍ത്തുന്നത്.
പേരാമ്പ്ര,കൊയിലാണ്ടി പോലുള്ള വലിയ ടൗണുകളില്‍ യുക്തമായ സമയത്ത് തന്നെ ബൈപാസ് ചര്‍ച്ച തുടങ്ങാത്തതിന്റ ഫലമാണ് പില്‍ക്കാലത്ത് അവിടങ്ങളില്‍ അനുഭവിച്ചത്.