പേരാമ്പ്ര,കൊയിലാണ്ടി പോലുള്ള വലിയ ടൗണുകളില്‍ യുക്തമായ സമയത്ത് തന്നെ ബൈപാസ് ചര്‍ച്ച തുടങ്ങാത്തതിന്റ ഫലമാണ് പില്ക്കാലത്ത് അവിടങ്ങളില്‍ അനുഭവിച്ചത്.