വന്യമൃഗ ശല്യവും കാർഷികവിളകളുടെ നാശവും കാരണം പ്രദേശത്ത് കൃഷിചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണ് ഭൂമി വനംവകുപ്പിന് കൈമാറാൻ കർഷകർ തയ്യാറാകുന്നത്